April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ആമയിഴഞ്ചാന്‍ തോട്ടില്‍ ചാടി കള്ളനെ പിടിച്ച രാമചന്ദ്രനെ സര്‍ക്കാരുകള്‍ അവഗണിച്ചു

ആമയിഴഞ്ചാന്‍ തോട്ടില്‍ ചാടി കള്ളനെ പിടിച്ച രാമചന്ദ്രനെ സര്‍ക്കാരുകള്‍ അവഗണിച്ചു

By on July 23, 2024 0 146 Views
Share

 

തിരുവന്തപുരം കള്ളനെ പിടിക്കാന്‍ ആമയിഴഞ്ചാല്‍ തോട്ടില്‍ ചാടി പിറോ ആയ രാമചന്ദ്രനെ തലസ്ഥാന വാസികള്‍ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. 2009 നവംബറിലാണ് സംഭവം നടന്നത്. വൈകിട്ട് 5 മണി സമയം . രാമചന്ദ്രന്‍ ട്രാഫിക്
വാര്‍ഡനായി കിഴക്കേകോട്ടയില്‍ ജോലി ചെയിയുകയായിരുന്നു . അപ്പോഴാണ് ഒരു സ്ത്രിയുടെ നിലവിളി കേട്ടത്. അവരുടെ

മാല പൊട്ടിക്കാന്‍ ഒരു കള്ളന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ നിലവിളിച്ചത് രാമചന്ദ്രന്‍ ഓടി അവരുടെ അടുത്തെത്തി ട്രാഫിക് വാര്‍ഡ് യൂണിഫോമില്‍ ആയിരുന്നു രാമചന്ദ്രനെ കണ്ടു കള്ളന്‍ ഓടി രാമചന്ദ്രന്‍ കൂടെ ഓടി കണ്ടു നിന്നവരും ഒപ്പം കൂടി തന്റെ പിന്നാലെ ഒരു ജനക്കൂട്ടം ഓടിവരുന്നത് കണ്ട കള്ളന്‍ പഴവങ്ങാടിയിലെ ആമ്മയിഴഞ്ചാന്‍ തോട്ടിലേക്ക് എടുത്തുചാടി മലിനജലം ഒഴുകുന്ന തോട്ടില്‍ ആരും ചാടില്‍ എന്ന വിശ്വാസത്തിലാണ് കള്ളന്‍ തോട്ടിലേക്ക് ചാടിയത് കള്ളന്‍ തോട്ടിലേക്ക് ചാടിയപ്പോള്‍ പിന്നാലെ വന്ന ജനക്കൂട്ടം ഒന്ന് അറച്ചു എന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ രാമചന്ദ്രന്‍ ആമയെ ഇന്ത്യന്‍ തോട്ടിലേക്ക് എടുത്തുചാടുകയായിരുന്നു രാമചന്ദ്രന്‍ തോട്ടില്‍ ചാടിയത് കണ്ട കള്ളന്‍ നീന്തി രക്ഷപ്പെടാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു രാമചന്ദ്രന്‍ വിട്ടില്ല കൂടെ നീന്തി കള്ളനെ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ചു തിരുവല്ലം മന്നം നഗര്‍ കല്ലട ഹില്‍ ഹൗസില്‍ ഷാനവാസ് ഖാന്‍ ആയിരുന്നു ആ കള്ളന്‍ ഇയാളെ പിടികൂടി അപ്പോള്‍ കരകുളം ചക്കക്കോണം എട്ടാമതി സജീവനും കൂടെയുണ്ടായിരുന്നതായി പോലീസ് മനസ്സിലാക്കി അന്ന് ആമയും ഞാന്‍ തോട്ടില്‍ ഇന്നത്തെ പോലെ മാലിന്യം ഒന്നും അധികം ഉണ്ടായിരുന്നില്ല കറുത്ത വെള്ളമായിരുന്നു അധികവും ഏതെങ്കിലും മോഷ്ടാവിനെയോ പിടിച്ചുപറിക്കാരനെയോ തന്റെ കണ്‍വെട്ടത്ത് കണ്ടാല്‍ രാമചന്ദ്രന്‍ വിടില്ല ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കും അതോടെ രാമചന്ദ്രന്‍ ജനങ്ങളുടെ ഹീറോയായി കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും പേടിസ്വപ്നം ഒരിക്കല്‍ രാമചന്ദ്രന്‍ ഡ്യൂട്ടിക്കായി കിഴക്കേകോട്ടയിലേക്ക് വരികയായിരുന്നു അപ്പോഴാണ് ബിഗ് ബസാറിന് സമീപം പഞ്ചാബ് സന്ദേശിനികളായ രണ്ട് യുവതികളെ ഒരാള്‍ ശല്യം ചെയ്യുന്നത് കണ്ടത് യുവതികള്‍ ബഹളം വെച്ചതോടെ അയാള്‍ ഓടി ബൈക്കില്‍ നിന്നിറങ്ങി രാമചന്ദ്രന്‍ കൂടെയോടി അരക്കിലോമീറ്റര്‍ അകലെ ഓവര്‍ ബ്രിഡ്ജിന് സമീപം വെച്ച് പിടികൂടി നാലാഞ്ചിറ സ്വദേശിയായ സുനില്‍ദാസ് എന്ന ഗുണ്ടയാണ് രാമചന്ദ്രന്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ 21 വയസ്സായിരുന്നു രാമചന്ദ്രന്‍ അന്വേഷിക്കാതെ കമ്മീഷണര്‍ മനോജ് എബ്രഹാം ആണ് രാമചന്ദ്രനെ ട്രാഫിക് വാര്‍ഡനായി തിരഞ്ഞെടുത്തത് പോലീസ് സേനയില്‍ ചേരണം എന്നതായിരുന്നു രാമചന്ദ്രന്റെ ആഗ്രഹം രാമചന്ദ്രന്റെ വീരസാഹസിക കഥകള്‍ കേട്ടറിഞ്ഞ നേതൃത്വം പോലീസില്‍ ജോലി നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നു ഇന്ന് രാമചന്ദ്രന്‍ 35 വയസ്സ് കഴിഞ്ഞു സര്‍ക്കാരുകള്‍ മാറിമാറി വന്നു രാമചന്ദ്രന്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല ഇപ്പോഴും രാമചന്ദ്രന്‍ ട്രാഫിക് വാര്‍ഡനായി ജോലി ചെയ്യുന്നു രാമചന്ദ്രന്റെ താമസം

 

Leave a comment

Your email address will not be published. Required fields are marked *